Skip to main content

Posts

Showing posts from March, 2012

ഡ്രാക്കുള ബ്രൂസ്ലി

ബസ്സ്സ്റ്റോപ്പിലിരുന്ന് പതിവ് കണക്കെടുപ്പിന്റെ തിരക്കിലാണ്. കടന്ന് പോവുന്ന ബസ്സുകളുടെ മുന്‍ഭാഗത്താണ് ശ്രദ്ധയത്രയും. ഒരമ്മാവന്‍ വന്നടുത്തിരുന്നതറിഞ്ഞെങ്കിലും, അങ്ങിനെ ഭാവിച്ചില്ല. അമ്മാവനെന്ത്‌ ഔചിത്യം, എന്നെ തോണ്ടി വിളിച്ച് കൊണ്ട് കാര്യം പറഞ്ഞു. "മോനെ അത്യാവശ്യമായി കൊറച്ച് രക്തം വേണമായിരുന്നു. ഈ ബസ്സ് സ്റ്റോപ്പില്‍ വന്ന് പറഞ്ഞാല്‍ ആരെങ്കിലും സഹായിക്കുമെന്ന് കേട്ടറിഞ്ഞ് വന്നതാണ്."

കാറ്റാടി തണലും, മതിലില്ലാ മനസ്സുകളുടെ മതില്‍ ചാടലും

പത്താം ക്ലാസ്സ്‌ കഴിഞ്ഞ്, പ്രീ-ഡിഗ്രി കാലം സമ്മാനിച്ച  സ്വാതന്ത്ര്യത്തിലന്തോം കുന്തോം വിട്ട് നടക്കുന്ന കാലം. ക്ലാസ്സ് കട്ട് ചെയ്യുക, സിനിമക്ക് പോവുക, തിരക്കുള്ള ബസ്സില്‍ ജാക്കി വെക്കുക തുടങ്ങിയ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ പലതവണ ചെയ്തു മുഷിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. ഇനിയെന്ത്? 

റെഡി വണ്‍ ടൂ ത്രീ

പഠനം കഴിഞ്ഞ് ജോലിയൊന്നും കിട്ടാത്തതിനാല്‍, ' പണിയെടുക്കാതെ കോടികള്‍ വാരുന്ന നാരായണമൂര്‍ത്തിയെ ' മനസ്സാവരിച്ച് സ്വന്തമായൊരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്ന കാലം. സ്ഥിരവരുമാനമെന്ന് പറയാന്‍ കുറേ ബഗ്ഗുകള്‍ മാത്രം.

Photos - March 2012

Kids photos taken during March 2012

How to make a MULTIPLE EXPOSURE PHOTOGRAPH using photoshop

Open PhotoshopOpen File>Scripts>Load Files into Stack Select the pictures Check Automatically Align source images Click OK Click on the top layer and change the opacity to 50%  Select the area you want in the final output After you selection is made, go to Select>Inverse (or Shift+Ctrl+I)  Hit the delete key  Change the opacity back to 100% Select the next topmost layer and repeat the steps until last layer

ഖയ്യൂംക്ക പങ്കെടുത്ത, ലാരിബയുടെ ഉദ്ഘാടന പരിപാടിയില്‍ ഇസ്ലാമിക മൈക്രോഫിനാന്‍സിനെ കുറിച്ച്

ഖയ്യൂംക്ക ഇസ്ലാമിക മൈക്രോഫിനാന്‍സിനെ കുറിച്ച്

ചൌധവീൻ കാ ചാന്ദ് - ബോംബെ രവി

Very few songs he did in Malayalam, but all of them are “Manjal prasdavum…” (‘Nakhakshathangal') “Sagarangale…” (‘Panchagni') “Indupushpam...” (‘Vaishali') “Chandrakantham kondu…” (‘Patheyam') “Andolanam...” (‘Sargam') ....

നാടന്‍ പാട്ട് : മന്ദാരകാവില് വേല പൂരം

എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി- കുലം വിട്ടു പോയവന്‍ രക്തസാക്ഷി........ മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു - രക്തതാരകം രക്തസാക്ഷി.....

ഒരു മരവും മറ തന്നില്ല

അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേടന്‍റെ ക്രൂരത കഴിഞ്ഞു റാന്തല്‍ വിളക്കിനു ചുറ്റും എന്‍റെ രുചിയോര്‍ത്ത് അഞ്ചെട്ടു പേര്‍ കൊതിയോടെ ഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാതില്‍ തുറന്ന് ഈ ഗര്‍ജ്ജനം സ്വീകരിക്കൂ... കവി അയ്യപ്പന്‍റെ മൃതദേഹത്തില്‍ നിന്ന് കിട്ടിയ മുഷിഞ്ഞ ഒരു കടലാസു കഷ്ണത്തില്‍ കുത്തി കുറിച്ചിരുന്ന കവിത